Flash Story
പ്രൊഫസർ എം കെ സാനുവിന് ആദരാജ്ഞലികൾ
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.

തിരു : വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ മന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് എം എം ഹസൻ ആവശ്യപ്പെട്ടു. യു ഡി എഫ് സർക്കാരിന്റെയും ഉമ്മൻ‌ചാണ്ടിയുടെയും വികസന കാഴ്ച്ചപ്പാടിന്റെയും മനക്കരുത്തിന്റെയും ശക്തികൊണ്ടാണ് വിഴിഞ്ഞം തുറമുഖം പദ്ധതി യഥാർദ്ധ്യമാകുമ്പത്. പ്രതിപക്ഷത്തായിരുന്ന എൽ ഡി എഫിന്റെ എതിർപ്പും ആരോപണങ്ങളും അതിജീവിച്ചാണ് ഉമ്മൻ‌ചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോയത്. അന്ന് തുറമുഖവകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ ബാബു പദ്ധതിക്ക്‌ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. ഉമ്മൻ‌ചാണ്ടിയുടെ മനക്കരുത്തിന്റെ പ്രതീകം കൂടിയാണ് വിഴിഞ്ഞം തുറമുഖം. നാടിന്റെ വികസനത്തിനും ജനനന്മക്കും വേണ്ടി പ്രവർത്തിച്ച ഉമ്മൻ‌ചാണ്ടിയോടുള്ള സ്മരണാർത്ഥം വിഴിഞ്ഞംതുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നൽകുകയാണ് ഏറ്റവും വലിയ ആദരവ് എന്നും എം എം ഹസൻ പറഞ്ഞു.

Back To Top