Flash Story
ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C. S. രാധാദേവി(94) അന്തരിച്ചു
കണ്ണൂരിൽ സി.പി.സന്തോഷ് കുമാറും വയനാട്ടിൽ ഇ.ജെ.ബാബുവും സിപിഐ ജില്ലാ സെക്രട്ടറിമാർ
നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു: കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും
പൊതുജനാരോഗ്യം സംരക്ഷിക്കുക’; കോട്ടയത്ത് നിന്ന് തന്നെ പ്രതിരോധം ആരംഭിക്കാന്‍ എല്‍ഡിഎഫ്
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ :
ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വനിതകള്‍;തായ്‌ലന്‍ഡിനെ തോല്‍പ്പിച്ചു,ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടി
കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ വീണ്ടും ചുമതലയേറ്റു;അന്തിമ തീരുമാനം കോടതിയുടേതെന്ന് വൈസ് ചാൻസലർ
പ്രവൃത്തികൾ നാട്ടുകാർ പറഞ്ഞു ചെയ്യുന്നതിനേക്കാൾ മുഖ്യം അത് മനസ്സിലാക്കി ചെയ്യുമ്പോഴാണ്…..
കാളികാവിലെ ആളെക്കൊല്ലി കടുവ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

ബിർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ലീഡ്. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇന്ത്യ 244 റണ്‍സ് ലീഡ് നേടി.

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റണ്‍സ് നിലയിലാണ്. 28 റണ്‍സ് നേടിയ യശ്വസി ജയ്സ്‌വാളിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 28 റണ്‍സുമായി കെ.എൽ. രാഹുലും ഏഴ് റണ്‍സുമായി കരുണ്‍ നായരുമാണ് ക്രീസിൽ. ജോഷിനാണ് ജയ്സ്‌വാളിന്‍റെ വിക്കറ്റ്.

ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 407 റണ്‍സിന് പുറത്തായി. മുഹമ്മദ് സിറാജ് ആകാശ് ദീപ് എന്നീവരുടെ മിന്നുന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെ തകർത്തത്. സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആകാശ് നാല് വിക്കറ്റ് നേടി.

ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് 234 പന്തിൽ 158 റണ്‍സ് നേടി. ജാമി സ്മിത്ത് പുറത്താകാതെ 207 പന്തിൽ 184 റണ്‍സും നേടി. അതേസമയം ഇംഗ്ലണ്ടിന്‍റെ ആറ് താരങ്ങളാണ് സംപൂജ്യരായി മടങ്ങിയത്. സാക്ക് ക്രാളി 19 റണ്‍സും ജോ റൂട്ട് 22 റണ്‍സും നേടി.

Back To Top